1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
3നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു;
4ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ
5വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം;
6പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു;
7മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും;
8അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;
9യഹോവയുടെ കൈ ഇതു പ്രൎത്തിച്ചിരിക്കുന്നു
10സകലജീവജന്തുക്കളുടെയും പ്രാണനും
11ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
13ജ്ഞാനവും ശക്തിയും അവന്റെ പക്കൽ,
14അവൻ ഇടിച്ചുകളഞ്ഞാൽ ആൎക്കും പണിതുകൂടാ;
15അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു;
16അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു;
17അവൻ മന്ത്രിമാരെ കവൎച്ചയായി കൊണ്ടു പോകുന്നു;
18രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു;
19അവൻ പുരോഹിതന്മാരെ കവൎച്ചയായി കൊണ്ടുപോകുന്നു;
20അവൻ വിശ്വസ്തന്മാൎക്കു വാക്കു മുട്ടിക്കുന്നു.
21അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു;
22അവൻ അഗാധകാൎയ്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു;
23അവൻ ജാതികളെ വൎദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു;
24അവൻ ഭൂവാസികളിൽ തലവന്മാരെ ധൈൎയ്യം കെടുക്കുന്നു;
25അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;