1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ?
3നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?
4എന്റെ ഉപദേശം നിൎമ്മലം എന്നും
5അയ്യോ ദൈവം അരുളിച്ചെയ്കയും
6ജ്ഞാനമൎമ്മങ്ങൾ വിവിധ സാഫല്യമുള്ളവ
7ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ?
8അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും;
9അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും
10അവൻ കടന്നുവന്നു ബന്ധിക്കയും
11അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ;
12പൊണ്ണനായവനും ബുദ്ധിപ്രാപിക്കും;
13നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി
14നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;
15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയൎത്തും;
16അതേ, നീ കഷ്ടത മറക്കും;
17നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;
18പ്രത്യാശയുള്ളതുകൊണ്ടു നീ നിൎഭയനായിരിക്കും;
19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;
20എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും;