1അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? 3നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? 4എന്റെ ഉപദേശം നിൎമ്മലം എന്നും 5അയ്യോ ദൈവം അരുളിച്ചെയ്കയും 6ജ്ഞാനമൎമ്മങ്ങൾ വിവിധ സാഫല്യമുള്ളവ 7ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 8അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; 9അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും 10അവൻ കടന്നുവന്നു ബന്ധിക്കയും 11അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; 12പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; 13നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി 14നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; 15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയൎത്തും; 16അതേ, നീ കഷ്ടത മറക്കും; 17നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 18പ്രത്യാശയുള്ളതുകൊണ്ടു നീ നിൎഭയനായിരിക്കും; 19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; 20എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും;