1എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; 2ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; 3പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും 4മാംസനേത്രങ്ങളോ നിനക്കുള്ളതു? 5നീ എന്റെ അകൃത്യം അന്വേഷിപ്പാനും 6നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? 7ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; 8നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; 9നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോൎക്കേണമേ; 10നീ എന്നെ പാലുപോലെ പകൎന്നു 11ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; 12ജീവനും കൃപയും നീ എനിക്കു നല്കി; 13എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; 14ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; 15ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; 16തല ഉയൎത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. 17നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിൎത്തുന്നു; 18നീ എന്നെ ഗൎഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? 19ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; 20എന്റെ ജീവകാലം ചുരുക്കമല്ലയോ? 21വെളിച്ചം അൎദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, 22ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു