1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാൎത്ഥനാഗീതം. 2 യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; 3ദൈവം തേമാനിൽനിന്നും 4സൂൎയ്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു; 5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; 6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; 7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനൎത്ഥത്തിൽ കാണുന്നു; 8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? 9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; 10പൎവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; 11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും 12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; 13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും 14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; 15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, 16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, 17അത്തിവൃക്ഷം തളിൎക്കയില്ല; 18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; 19യഹോവയായ കൎത്താവു എന്റെ ബലം ആകുന്നു;