1യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ: 2 യഹോവ എന്റെ ശൈലവും എൻ കോട്ടയും 3എന്റെ പാറയായ ദൈവം; 4സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.¶ 5മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; 6പാതാളപാശങ്ങൾ എന്നെ ചുഴന്നു; 7എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, 8ഭൂമി ഞെട്ടി വിറെച്ചു, 9അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, 10അവൻ ആകാശം ചായിച്ചിറങ്ങി; 11അവൻ കെരൂബിനെ വാഹനമാക്കി പറന്നു, 12അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; 13അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.¶ 14യഹോവ ആകാശത്തിൽ ഇടിമുഴക്കി, 15അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, 16യഹോവയുടെ ഭത്സനത്താൽ, 17അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, 18ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും 19എന്റെ അനൎത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; 20അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, 21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, 22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, 23അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; 24ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, 25യഹോവ എന്റെ നീതിക്കു തക്കവണ്ണവും 26ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.¶ 27നിൎമ്മലനോടു നീ നിൎമ്മലനാകുന്നു; 28എളിയ ജനത്തെ നീ രക്ഷിക്കും; 29യഹോവേ, നീ എന്റെ ദീപം ആകുന്നു; 30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; 31ദൈവത്തിന്റെ വഴി തികവുള്ളതു, 32യഹോവയല്ലാതെ ദൈവം ആരുള്ളു? 33ദൈവം എന്റെ ഉറപ്പുള്ള കോട്ട, 34അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി 35അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; 36നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; 37ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി; 38ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നൊടുക്കി 39അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തൊടുക്കി, 40യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; 41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു 42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; 43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, 44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, 45അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; 46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; 47യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. 48ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും 49അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; 50അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, 51അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;