1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയൎത്തുന്നു;¶
2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;
4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;
5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;
6യഹോവേ, നിന്റെ കരുണയും ദയയും ഓൎക്കേണമേ;
7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓൎക്കരുതേ;
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
9സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവൎക്കു
11യഹോവേ, എന്റെ അകൃത്യം വലിയതു;
12യഹോവാഭക്തനായ പുരുഷൻ ആർ?
13അവൻ സുഖത്തോടെ വസിക്കും;
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാൎക്കു ഉണ്ടാകും;
15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ;
17എനിക്കു മനഃപീഡകൾ വൎദ്ധിച്ചിരിക്കുന്നു;
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;
19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;
20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ;
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
22ദൈവമേ, യിസ്രായേലിനെ