1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
2 ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ;
3അണ്ണാക്കു ആഹാരത്തെ രുചിനോക്കുന്നു;
4ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം;
5ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു;
6ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല
7ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ?
8അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു;
9ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു
10അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ;
11അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും;
12ദൈവം ദുഷ്ടത പ്രവൎത്തിക്കയില്ല നിശ്ചയം;
13ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ?
14അവൻ തന്റെ കാൎയ്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ
15സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും;
16നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക;
17ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ?
18രാജാവിനോടു: നീ വഷളൻ എന്നും
19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല;
20പെട്ടെന്നു അൎദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു;
21അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു;
22ദുഷ്പ്രവൃത്തിക്കാൎക്കു ഒളിച്ചുകൊള്ളേണ്ടതിന്നു
23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു
24വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകൎത്തുകളയുന്നു;
25അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു;
26കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു
27അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും
28അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും
29വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും
30അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും?
31ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല;¶
32ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ;
33നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ?
34ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു;
35എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.¶
36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു
37അവൻ തന്റെ പാപത്തോടു ദ്രോഹം ചേൎക്കുന്നു;