1യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
2 യഹോവ എന്റെ ശൈലവും എൻ കോട്ടയും
3എന്റെ പാറയായ ദൈവം;
4സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.¶
5മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു;
6പാതാളപാശങ്ങൾ എന്നെ ചുഴന്നു;
7എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,
8ഭൂമി ഞെട്ടി വിറെച്ചു,
9അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി,
10അവൻ ആകാശം ചായിച്ചിറങ്ങി;
11അവൻ കെരൂബിനെ വാഹനമാക്കി പറന്നു,
12അവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി;
13അവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.¶
14യഹോവ ആകാശത്തിൽ ഇടിമുഴക്കി,
15അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു,
16യഹോവയുടെ ഭത്സനത്താൽ,
17അവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു,
18ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
19എന്റെ അനൎത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
20അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു,
21യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി,
22ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു,
23അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു;
24ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു,
25യഹോവ എന്റെ നീതിക്കു തക്കവണ്ണവും
26ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.¶
27നിൎമ്മലനോടു നീ നിൎമ്മലനാകുന്നു;
28എളിയ ജനത്തെ നീ രക്ഷിക്കും;
29യഹോവേ, നീ എന്റെ ദീപം ആകുന്നു;
30നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
31ദൈവത്തിന്റെ വഴി തികവുള്ളതു,
32യഹോവയല്ലാതെ ദൈവം ആരുള്ളു?
33ദൈവം എന്റെ ഉറപ്പുള്ള കോട്ട,
34അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി
35അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
36നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
37ഞാൻ കാലടിവെക്കേണ്ടതിന്നു നീ വിശാലത വരുത്തി;
38ഞാൻ എന്റെ ശത്രുക്കളെ പിന്തുടൎന്നൊടുക്കി
39അവൎക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകൎത്തൊടുക്കി,
40യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു;
41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു
42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല;
43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു,
44എന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു,
45അന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും;
46അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
47യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ.
48ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും
49അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു;
50അതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും,
51അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;