1മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.¶
2അവ ദീൎഘായുസ്സും ജീവകാലവും
3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;
4അങ്ങനെ നീ ദൈവത്തിന്നും മനുഷ്യൎക്കും ബോദ്ധ്യമായ
5പൂൎണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;
7നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;
8അതു നിന്റെ നാഭിക്കു ആരോഗ്യവും
9യഹോവയെ നിന്റെ ധനംകൊണ്ടും
10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
11മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;
12അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ
13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
15അതു മുത്തുകളിലും വിലയേറിയതു;
16അതിന്റെ വലങ്കയ്യിൽ ദീൎഘായുസ്സും
17അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും
18അതിനെ പിടിച്ചുകൊള്ളുന്നവൎക്കു അതു ജീവ വൃക്ഷം;
19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളൎന്നു;
21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;
22അവ നിനക്കു ജീവനും
23അങ്ങനെ നീ നിൎഭയമായി വഴിയിൽ നടക്കും;
24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;
25പെട്ടെന്നുള്ള പേടിഹേതുവായും
26യഹോവ നിന്റെ ആശ്രയമായിരിക്കും;
27നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ
28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:
29കൂട്ടുകാരൻ സമീപേ നിൎഭയം വസിക്കുമ്പോൾ,
30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു
31സാഹസക്കാരനോടു നീ അസൂയപ്പെടരുതു;
32വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു;
33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു;
34പരിഹാസികളെ അവൻ പരിഹസിക്കുന്നു;
35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;