1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ
3അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു;
4എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത
6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;
7ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു.
8യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും;
9പ്രഭുക്കന്മാർ സംസാരം നിൎത്തി,
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;
12നിലവിളിച്ച എളിയവനെയും അനാഥനെയും
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു;
14ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു;
15ഞാൻ കുരുടന്നു കണ്ണും
16ദരിദ്രന്മാൎക്കു ഞാൻ അപ്പനായിരുന്നു;
17നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകൎത്തു;
18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും;
19എന്റെ വേർ വെള്ളത്തോളം പടൎന്നുചെല്ലുന്നു;
20എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു;
21മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും;
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
23മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും;