1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു;
2നീ എനിക്കു ഉപദേശം തരേണ്ടതിന്നു
3അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം
5മരുഭൂമിയിൽനിന്നു തന്റെ പ്രിയന്റെ മേൽ
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും
7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ;
8നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു;
9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ
10ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;
11ശലോമോന്നു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;
13ഉദ്യാനനിവാസിനിയേ,
14എന്റെ പ്രിയാ നീ പരിമളപൎവ്വതങ്ങളിലെ