1സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
2തോട്ടങ്ങളിൽ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും
3ഞാൻ എന്റെ പ്രിയന്നുള്ളവൾ;
4എന്റെ പ്രിയേ, നീ തിൎസ്സാപോലെ സൌന്ദൎയ്യമുള്ളവൾ;
5നിന്റെ കണ്ണു എങ്കൽനിന്നു തിരിക്ക;
6നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു;
7നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ
8അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും
9എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം;
10അരുണോദയംപോലെ ശോഭയും
11ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും
12എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ
13