1അത്യുന്നതന്റെ മറവിൽ വസിക്കയും
2യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും
3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും
4തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും;
5രാത്രിയിലെ ഭയത്തെയും
6ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും
7നിന്റെ വശത്തു ആയിരം പേരും
8നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാൎക്കു വരുന്ന പ്രതിഫലം കാണും.¶
9യഹോവേ, നീ എന്റെ സങ്കേതമാകുന്നു;
10ഒരു അനൎത്ഥവും നിനക്കു ഭവിക്കയില്ല;
11നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു
12നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു
13സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും;
14അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും;
15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും;
16ദീൎഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും;