1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;
3നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു;
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;
5നീ എന്നും ഞങ്ങളോടു കോപിക്കുമോ?
6നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു
7യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ;
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും;
9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു
10ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.
11വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു;
12യഹോവ നന്മ നല്കുകയും
13നീതി അവന്നു മുമ്പായി നടക്കയും