1 ദൈവം യിസ്രായേലിന്നു, നിൎമ്മലഹൃദയമുള്ളവർക്കു തന്നേ,
2എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി;
3ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു
4അവൎക്കു വേദന ഒട്ടുമില്ലല്ലോ;
5അവർ മൎത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല;
6ആകയാൽ ഡംഭം അവൎക്കു മാലയായിരിക്കുന്നു;
7അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു;
8അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു;
9അവർ വായ് ആകാശത്തോളം ഉയൎത്തുന്നു;
10അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു;
11ദൈവം എങ്ങനെ അറിയുന്നു?
12ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ;
13എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും
14ഞാൻ ഇടവിടാതെ ബാധിതനായിരുന്നു;
15ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ
16ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;¶
17ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു
18നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിൎത്തുന്നു;
19എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി!
20ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കൎത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.¶
21ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ¶
22ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു;
23എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു;
24നിന്റെ ആലോചനയാൽ നീ എന്നെ നടത്തും;
25സ്വൎഗ്ഗത്തിൽ എനിക്കു ആരുള്ളു?
26എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു;
27ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും;
28എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു;