1 എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു;
2അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ;
3എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ,
4എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,
5ശത്രു എന്റെ പ്രാണനെ പിന്തുടൎന്നു പിടിക്കട്ടെ;
6യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ;
7ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ;
8യഹോവ ജാതികളെ ന്യായംവിധിക്കുന്നു;
9ദുഷ്ടന്റെ ദുഷ്ടത തീൎന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ.
10എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു;
11ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു;
12മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂൎച്ചകൂട്ടും;
13അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു,
14ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു;
15അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി,
16അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും;
17ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും;