1 ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു;
2പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു;
3എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും;
4ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ;
5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;
7ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു
8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു;
9ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു
10നിന്റെ കൂട്ടം അതിൽ പാൎത്തു;
11കൎത്താവു ആജ്ഞ കൊടുക്കുന്നു;
12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു;
13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ
14സൎവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ
15ബാശാൻപൎവ്വതം ദൈവത്തിന്റെ പൎവ്വതമാകുന്നു.
16കൊടുമുടികളേറിയ പൎവ്വതങ്ങളേ,
17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു;
18നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;
19നമ്മുടെ രക്ഷയാകുന്ന ദൈവമായി,
20ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു;
21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും
22നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും
23ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും;
24ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു;
25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;
26യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ,
27അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും
28നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു;
29യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം
30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും
31മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും;
32ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ;
33പുരാതനസ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ!
34ദൈവത്തിന്നു ശക്തി കൊടുപ്പിൻ;
35ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു;