1 ദൈവമേ, എന്റെ പ്രാൎത്ഥന ശ്രദ്ധിക്കേണമേ;
2എനിക്കു ചെവിതന്നു ഉത്തരമരുളേണമേ;
3അവർ എന്റെ മേൽ നീതികേടു ചുമത്തുന്നു;
4എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു;
5ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു;
6പ്രാവിന്നുള്ളതുപോലെ
7അതേ, ഞാൻ ദൂരത്തു സഞ്ചരിച്ചു,
8കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു
9കൎത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ.
10രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു;
11ദുഷ്ടത അതിന്റെ നടുവിൽ ഉണ്ടു;
12എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു;
13നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും
14നാം തമ്മിൽ മധുരസമ്പൎക്കം ചെയ്തു
15മരണം പെട്ടെന്നു അവരെ പിടിക്കട്ടെ;
16ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും;
17ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും;
18എന്നോടു കയൎത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവൻ
19ദൈവം കേട്ടു അവൎക്കു ഉത്തരം അരുളും;
20തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു
21അവന്റെ വായ് വെണ്ണപോലെ മൃദുവായതു;
22നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക;
23ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും;