1 യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ;
2നീ പലകയും പരിചയും പിടിച്ചു
3നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ;
4എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൎക്കു ലജ്ജയും അപമാനവും വരട്ടെ;
5അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ;
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ;
7കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു;
8അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ;
9എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും;
10യഹോവേ, നിനക്കു തുല്യൻ ആർ?
11കള്ളസ്സാക്ഷികൾ എഴുന്നേറ്റു
12അവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു
13ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു;
14അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി;
15അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി;
16അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ
17കൎത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും?
18ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും;
19വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ;
20അവർ സമാധാനവാക്കു സംസാരിക്കാതെ
21അവർ എന്റെ നേരെ വായ്പിളൎന്നു:
22യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ;
23എന്റെ ദൈവവും എന്റെ കൎത്താവുമായുള്ളോവേ,
24എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ;
25അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ;
26എന്റെ അനൎത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ;
27എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ;
28എന്റെ നാവു നിന്റെ നീതിയെയും