1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ;
2കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
3അവന്നു പുതിയ പാട്ടു പാടുവിൻ;
4യഹോവയുടെ വചനം നേരുള്ളതു;
5അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
6യഹോവയുടെ വചനത്താൽ ആകാശവും
7അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു;
8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
9അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു;
10യഹോവ ജാതികളുടെ ആലോചനയെ വ്യൎത്ഥമാക്കുന്നു;
11യഹോവയുടെ ആലോചന ശാശ്വതമായും
12യഹോവ ദൈവമായിരിക്കുന്ന ജാതിയും
13യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കുന്നു;
14അവൻ തന്റെ വാസസ്ഥലത്തുനിന്നു സൎവ്വഭൂവാസികളെയും നോക്കുന്നു.¶
15അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
16സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല;
17ജയത്തിന്നു കുതിര വ്യൎത്ഥമാകുന്നു;
18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും
19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും
20നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു;
21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ
22യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ