1ജാതികൾ കലഹിക്കുന്നതും
2യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി
3നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു
4സ്വൎഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
5അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;
6എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ
7ഞാൻ ഒരു നിൎണ്ണയം പ്രസ്താവിക്കുന്നു:
8എന്നോടു ചോദിച്ചുകൊൾക;
9ഇരിമ്പുകോൽകൊണ്ടു നീ അവരെ തകൎക്കും;
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;
11ഭയത്തോടെ യഹോവയെ സേവിപ്പിൻ;
12അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു