1യഹോവയെ സ്തുതിപ്പിൻ;
2അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;
3സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ;
4സ്വൎഗ്ഗാധിസ്വൎഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും
5അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ
6അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;
7തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ,
8തീയും കല്മഴയും ഹിമവും ആവിയും,
9പൎവ്വതങ്ങളും സകലകുന്നുകളും,
10മൃഗങ്ങളും സകലകന്നുകാലികളും,
11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,
12യുവാക്കളും യുവതികളും,
13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
14തന്നോടു അടുത്തിരിക്കുന്ന ജനമായി