1 എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ;
2എന്റെ ദയയും എന്റെ കോട്ടയും
3യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു?
4മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ.
5യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ;
6മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ;
7ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ;
8അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു;
9ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും;
10നീ രാജാക്കന്മാൎക്കു ജയം നല്കുകയും
11അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ;
12ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും
13ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ.
14ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ;
15ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു;