1ബാബേൽനദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു,
2അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:
4ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?¶
5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ
6നിന്നെ ഞാൻ ഓൎക്കാതെ പോയാൽ,
7ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ!
8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,
9നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു