1യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ;
2യഹോവയുടെ ആലയത്തിലും
3യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ;
4യഹോവ യാക്കോബിനെ തനിക്കായിട്ടും
5യഹോവ വലിയവൻ എന്നും നമ്മുടെ കൎത്താവു
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും
7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു;
8അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ
9മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും
10അവൻ വലിയ ജാതികളെ സംഹരിച്ചു;
11അമോൎയ്യരുടെ രാജാവായ സീഹോനെയും
12അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു,
13യഹോവേ, നിന്റെ നാമം ശാശ്വതമായും
14യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും;
15ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും
16അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
17അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
18അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;
19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ