1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.¶
2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;
3ഞാൻ എന്റെ അപ്പന്നു മകനും
4അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:
5ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;
6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;
7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;
8അതിനെ ഉയൎത്തുക; അതു നിന്നെ ഉയൎത്തും;
9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;
11ജ്ഞാനത്തിന്റെ മാൎഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;
13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;
15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;
16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;
20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;
21അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;
22അവയെ കിട്ടുന്നവൎക്കു അവ ജീവനും
23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
24വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;
25നിന്റെ കണ്ണു നേരെ നോക്കട്ടെ;
26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;