1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീൎത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.¶
2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു;
3നീതിയും ന്യായവും പ്രവൎത്തിക്കുന്നതു
4ഗൎവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും
5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു;
6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു;
7ദുഷ്ടന്മാരുടെ സാഹസം അവൎക്കു നാശഹേതുവാകുന്നു;
8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു;
9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാൎക്കുന്നതിനെക്കാൾ
10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു;
11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും;
12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു;
13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ
14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും
15ന്യായം പ്രവൎത്തിക്കുന്നതു നീതിമാന്നു സന്തോഷവും
16വിവേകമാൎഗ്ഗം വിട്ടുനടക്കുന്നവൻ
17ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും;
18ദുഷ്ടൻ നീതിമാന്നു മറുവിലയാകും;
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാൎക്കുന്നതിലും
20ജ്ഞാനിയുടെ പാൎപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു;
21നീതിയും ദയയും പിന്തുടരുന്നവൻ
22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും
23വായും നാവും സൂക്ഷിക്കുന്നവൻ
24നിഗളവും ഗൎവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ;
25മടിയന്റെ കൊതി അവന്നു മരണഹേതു;
26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു;
28കള്ളസ്സാക്ഷി നശിച്ചുപോകും;
29ദുഷ്ടൻ മുഖധാൎഷ്ട്യം കാണിക്കുന്നു;
30യഹോവെക്കെതിരെ ജ്ഞാനവുമില്ല,
31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;