1വികടാധരം ഉള്ള മൂഢനെക്കാൾ പരമാൎത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.¶
2പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല;
3മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു;
4സമ്പത്തു സ്നേഹിതന്മാരെ വൎദ്ധിപ്പിക്കുന്നു;
5കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു;
7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു;
8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു;
9കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല;
10സുഖജീവനം ഭോഷന്നു യോഗ്യമല്ല;
11വിവേകബുദ്ധിയാൽ മനുഷ്യന്നു ദീൎഘക്ഷമവരുന്നു;
12രാജാവിന്റെ ക്രോധം സിംഹഗൎജ്ജനത്തിന്നു തുല്യം;
13മൂഢനായ മകൻ അപ്പന്നു നിൎഭാഗ്യം;
14ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം;
15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു;
16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു;
17എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു;
18പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക;
19മുൻകോപി പിഴ കൊടുക്കേണ്ടിവരും;
20പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു
21മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു;
22മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;
23യഹോവാഭക്തി ജീവഹേതുകമാകുന്നു;
24മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു;
25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും;
26അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ
27മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ
28നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു;
29പരിഹാസികൾക്കായി ശിക്ഷാവിധിയും