1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.¶
2നേരായി നടക്കുന്നവൻ യഹോവാഭക്തൻ;
3ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;
4കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;
5വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
7മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;
8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;
9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;
10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
11ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;
12ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;
13ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;
14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;
15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;
16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;
17മുൻകോപി ഭോഷത്വം പ്രവൎത്തിക്കുന്നു;
18അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;
19ദുൎജ്ജനം സജ്ജനത്തിന്റെ മുമ്പിലും
20ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;
21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
22ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?
23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;
24ജ്ഞാനികളുടെ ധനം അവൎക്കു കിരീടം;
25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
26യഹോവാഭക്തന്നു ദൃഢധൈൎയ്യം ഉണ്ടു;
27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
28പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;
29ദീൎഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
30ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;
31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
32ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാൎക്കുന്നു;
34നീതി ജാതിയെ ഉയൎത്തുന്നു;
35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;