1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും
3പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും¶
4അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
8മകനേ, അപ്പന്റെ പ്രബോധനം കേൾക്ക;
9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.¶
11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക;
12പാതാളംപോലെ അവരെ ജീവനോടെയും
13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും;
15മകനേ, നീ അവരുടെ വഴിക്കു പോകരുതു;
16അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;
17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ.¶
18അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു;
19ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ;
20ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;
21അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു;
22ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും
23എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ;
24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും
25നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും
26ഞാനും നിങ്ങളുടെ അനൎത്ഥദിവസത്തിൽ ചിരിക്കും;
27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും
28അപ്പോൾ അവർ എന്നെ വിളിക്കും;
29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;
30അവർ എന്റെ ആലോചന അനുസരിക്കാതെ
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
33എന്റെ വാക്കു കേൾക്കുന്നവനോ നിൎഭയം വസിക്കയും