1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?¶
2നീരസം ഭോഷനെ കൊല്ലുന്നു;
3മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു
4അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;
5അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;
6അനൎത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;
7തീപ്പൊരി ഉയരെ പറക്കുംപോലെ
8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;
9അവൻ, ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളും
10അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;
11അവൻ താണവരെ ഉയൎത്തുന്നു;
12അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
13അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു;
14പകൽസമയത്തു അവൎക്കു ഇരുൾ നേരിടുന്നു;
15അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും
16അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;
17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
18അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;
19ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;
20ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും
21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;
22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;
23വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;
24നിന്റെ കൂടാരം നിൎഭയം എന്നു നീ അറിയും;
25നിന്റെ സന്താനം അസംഖ്യമെന്നും
26തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ
27ഞങ്ങൾ അതു ആരാഞ്ഞുനോക്കി,