1മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമൎത്താമോ?¶
2അതിന്റെ മൂക്കിൽ കയറു കോൎക്കാമോ?
3അതു നിന്നോടു ഏറിയ യാചന കഴിക്കുമോ?
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു
5പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ?
6മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ?
7നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും
8അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓൎത്തുകൊൾക;
9അവന്റെ ആശെക്കു ഭംഗംവരുന്നു;
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
11ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ?
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും
13അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ?
14അതിന്റെ മുഖത്തെ കതകു ആർ തുറക്കും?
15ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;
16അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.¶
17ഒന്നോടൊന്നു ചേൎന്നിരിക്കുന്നു;
18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും
20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;
23അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു;
25അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
26വാൾകൊണ്ടു അതിനെ എതിൎക്കുന്നതു അസാദ്ധ്യം;
27ഇരിമ്പിനെ അതു വൈക്കോൽപോലെയും
28അസ്ത്രം അതിനെ ഓടിക്കയില്ല;
29ഗദ അതിന്നു താളടിപോലെ തോന്നുന്നു;
30അതിന്റെ അധോഭാഗം മൂൎച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
31കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു;
32അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;
33ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല;
34അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു;