1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:
2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം;
3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും;
4എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം;
5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല;
6അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല;
7അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല;
8അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു
9അവൻ അവൎക്കു അവരുടെ പ്രവൃത്തിയും
10അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു;
11അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ
12കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും;
13ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു;
14അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു;
15അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു;
16നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു
17നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു;
18കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു;
19കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും
20ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു
21സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു;
22ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവൎത്തിക്കുന്നു;
23അവനോടു അവന്റെ വഴിയെ കല്പിച്ചതാർ?
24അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓൎത്തുകൊൾക;
25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു;
26നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ;
27അവൻ നീൎത്തുള്ളികളെ ആകൎഷിക്കുന്നു;
28മേഘങ്ങൾ അവയെ ചൊരിയുന്നു;
29ആൎക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും
30അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു;
31ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു;
32അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു;
33അതിന്റെ മുഴക്കം അവനെയും