1ഇയ്യോബ് തന്റെ സുഭാഷിതം തുടൎന്നു ചൊല്ലിയതെന്തെന്നാൽ:
2 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
3എന്റെ പ്രാണൻ മുഴുവനും എന്നിലും
4എന്റെ അധരം നീതികേടു സംസാരിക്കയില്ല;
5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല;
6എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
7എന്റെ ശത്രു ദുഷ്ടനെപ്പോലെയും
8ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
9അവന്നു കഷ്ടത വരുമ്പോൾ
10അവൻ സൎവ്വശക്തനിൽ ആനന്ദിക്കുമോ?
11ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും;
12നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു;
13ഇതു ദുൎജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും
14അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ;
15അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും;
16അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും;
18ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല;
20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
21കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു;
22ദൈവം ആദരിയാതെ അവനെ എയ്യുന്നു;
23മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: