1എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.¶
2എന്റെ അടുക്കെ പരിഹാസമേയുള്ളു;
3നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ;
4ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു;
5ഒരുത്തൻ സ്നേഹിതന്മാരെ കവൎച്ചെക്കായി
6അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീൎത്തു;
7ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു;
8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;
9നീതിമാനോ തന്റെ വഴിയെ തുടൎന്നു നടക്കും;
10എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
11എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു,
12അവർ രാത്രിയെ പകലാക്കുന്നു;
13ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു;
14ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും
15അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ?
16അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു;