1ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
2അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു,
3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.
4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.¶
5ജനത്തിന്റെ തലവന്മാരും
6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;
7യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു:
8ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു;
9അവൻ അപ്പനെയും അമ്മയെയും കുറിച്ചു:
10അവർ യാക്കോബിന്നു നിന്റെ വിധികളും
11യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ;
12ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു:
13യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു:
14സൂൎയ്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും
15പുരാതനപൎവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും
16മുൾപ്പടൎപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും
17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം;
18സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു:
19അവർ ജാതികളെ പൎവ്വതത്തിലേക്കു വിളിക്കും;
20ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു:
21അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;
22ദാനെക്കുറിച്ചു അവൻ പറഞ്ഞതു:
23നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു:
24ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു:
25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.
26യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല;
27പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു;
28ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും
29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?