1ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു: 2അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, 3അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. 4യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.¶ 5ജനത്തിന്റെ തലവന്മാരും 6രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; 7യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: 8ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; 9അവൻ അപ്പനെയും അമ്മയെയും കുറിച്ചു: 10അവർ യാക്കോബിന്നു നിന്റെ വിധികളും 11യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; 12ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: 13യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: 14സൂൎയ്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും 15പുരാതനപൎവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും 16മുൾപ്പടൎപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും 17അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; 18സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: 19അവർ ജാതികളെ പൎവ്വതത്തിലേക്കു വിളിക്കും; 20ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: 21അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; 22ദാനെക്കുറിച്ചു അവൻ പറഞ്ഞതു: 23നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: 24ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: 25നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. 26യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; 27പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; 28ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും 29യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ?