1എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും;
2ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ;
3പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും
4മാംസനേത്രങ്ങളോ നിനക്കുള്ളതു?
5നീ എന്റെ അകൃത്യം അന്വേഷിപ്പാനും
6നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ?
7ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു;
8നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു;
9നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോൎക്കേണമേ;
10നീ എന്നെ പാലുപോലെ പകൎന്നു
11ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു;
12ജീവനും കൃപയും നീ എനിക്കു നല്കി;
13എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു;
14ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു;
15ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം;
16തല ഉയൎത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും.
17നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിൎത്തുന്നു;
18നീ എന്നെ ഗൎഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു?
19ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു;
20എന്റെ ജീവകാലം ചുരുക്കമല്ലയോ?
21വെളിച്ചം അൎദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ,
22ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു