1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാൎത്ഥനാഗീതം.
2 യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;
3ദൈവം തേമാനിൽനിന്നും
4സൂൎയ്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്വരുന്നു;
5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;
6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;
7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനൎത്ഥത്തിൽ കാണുന്നു;
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?
9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;
10പൎവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;
11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും
12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;
13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും
14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,
16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,
17അത്തിവൃക്ഷം തളിൎക്കയില്ല;
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
19യഹോവയായ കൎത്താവു എന്റെ ബലം ആകുന്നു;